മഴ       
    പ്രഭാകരന്റെ അട്ടഹാസങ്ങൾ
 നിഗ്രഹിച്ച കുസുമങ്ങൾ
 അലമുറയിട്ട്തേങ്ങിയപ്പോൾ
 അലിവാർന്ന അംബരങ്ങൾ
 കണ്ണീർകണങ്ങൾ
 ഉതിർത്തപ്പോൾ
 ആനന്തലഹരിയാൽ
 പുഞ്ചിരിതൂകിയകുസുമങ്ങളോടായി
 മന്ത്രിച്ചു നിൻറെ മന്തഹസമെനികിഷ്ട്ടമാന്നു
 പക്ഷെ ഇപ്പോൾ പൊഴിക്കുന്നെൻ അശ്രുകണങ്ങൾ
 ഇവിടുത്തെ രക്തംകഴുകികളയാനാൻപ്പോലും
 മതിയകുനില്ലന്നോർക്കുമ്പോൾ
 വറ്റിവരണ്ട്പോകുവാൻ
 കൊതിച്ച്പോവുകയാണ്ഞാൻ...........
 
      
       
            
      
  Not connected :    |