വളർത്തുമകൾ.
പെറ്റമ്മയെ തിരിച്ചറിഞ്ഞു.
പോറ്റമ്മക്കായ് നിലവിളിക്കും
കാഴ്ചകളിന്നുപുതുമയല്ല.
.
സമയത്തിന് മുറവിളി
കൂട്ടുന്നു മാതാപിതാക്കൾ
ജോലിയുടെ വൻതിരക്കിൽ
പണത്തിന്റെ പദവിയിൽ.
തിരക്കിൻറെ കെണിയിൽ
അല്പമാശ്വാസത്തിനായ്.
മക്കളില്ലാത്ത വേദന
മറക്കാൻ മകളായി
വളർത്തുന്ന പോറ്റമ്മ
അങ്കണവാടിയിൽചേർത്തും
സ്കൂളിൽ അഭ്യസിപ്പിച്ചും.
കലാശാലയിൽ അയച്ചും
ഭാവിയൊരുക്കിയപ്പോൾ
നിയമമെത്തിപെറ്റമ്മക്കായ്.
വെള്ളവുംരക്തവുംതിരിച്
വേർ തിരിച്ചവളെ വീണ്ടും.
പണ്ടത്തെ പെറ്റമ്മക്കായ്
ദുഃഖമെന്തെന്നറിയാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|