| 
    
         
      
      അന്യൻ         പ്രിയസഖീനീയെന്നുംസ്വർഗീയകുസുമങ്ങളുടെയും   ദേവലോകപരിമളത്തിന്റെയുംഅടിമയായിരുന്നു. ഞാൻതമോഗർത്തങ്ങളുടെയുംനക്ഷത്ര- ട്ടങ്ങളുടെയുംരഹസ്യങ്ങളുടെപുറകെയും. പുത്തനുടുപ്പുകൾചായംതേച്ചനിന്റെമുഖത്തു നൂറ്തിരിയുള്ളആയിരംദീപദീപ്തിപരത്തി. പൊള്ളയാ൦നിൻഹൃദയ൦സമ്മാനങ്ങൾക്കായുള്ള പത്തായപ്പുരയായിനീയെന്നേമാറ്റി. സ്വർഗ്ഗനരഗങ്ങളിലൂടെനടന്നുകയറിയതുകൊണ്ടു കോടിയുംകീറിയതുംമുഷിഞ്ഞതും                    എനിക്കൊരുപോലെയായിരുന്നു.                    ജെന്റിൽമാൻമിഴികൾനിന്നെയുഴിഞ്ഞിരുന്നത് നിന്റെയുള്ളംകോരിത്തരിപ്പിച്ചുകൊണ്ടിരുന്നു  അപ്പോഴുംഞാൻപുത്തൻഅക്ഷരങ്ങൾതേടി. 
ഞാനെന്നു൦കരണമന്വേഷിച്ചു                      നീധൂർത്തിനുള്ളപണമില്ലാവസ്ഥയെപഴിച്ചു.                              നിന്റെമനസ്സിന്റെകലവറകളിൽ                                                                   ഞാനെന്നുമന്ന്യനായിരുന്നു.                                                                             പിന്നെയെങ്ങനെനാമിത്രനാൾ                                                                                            ഒരേകൂരയിൽക്കഴിഞ്ഞു!                                                                                                                    എങ്കിലുമൊന്നുണ്ട്:ആരാണ് ശെരി                                        നീയോ ഞാനോ?
 
 
      
  Not connected :  |